Popular Posts

Sunday, January 31, 2010

ഇനിയുമുണ്ണിയായ് പിറക്കാന്‍

ഇതായിരുന്നുവോ മരണത്തിന്റെ തണുപ്പ്
ഓര്ക്കുന്നു ഞാന് ഏതോ കവിതയുടെ ഈരടികള്‍
മരണത്തിലേക്കുള്ള കാല്‍വപ്പ് പോലെ
നേര്ത്ത മരവിപ്പ് എന്റെ കാലുകളില് പടരുന്നു
നനുത്തഒരു പുഞ്ചിരിവിരിഞ്ഞുവോ എന്റെ
ചുണ്ടുകളില്‍ അവസാനത്തേതാകാം
യമപ്രവേശം ഒരു അര്ബുദാണുവായ്
ആകുുമെന്നോര്ത്തീല ഞാന് അഹംഭാവമെന്നെ
മൂടിയതോ കാരണമാം. പിുുഴച്ചതേതോ വഴികളില്
ഇനി തിരിഞ്ഞു നോക്കിയാല് അടിതെറ്റുുീീമെന്ന
ഭയം എന്നെ വേട്ടയാടുന്നു .വേദനയുടെ
വിശപ്പുു തീരാത്ത കാലത്തോളം അവയെന്നെ
കാര്ന്നുതിന്നുകൊള്ളട്ടെ എതിര്പ്പുകളില്ലെനിക്ക്
സ്മൃൃതികവാടങ്ങളില് തെറ്റുുുുുുുുുുുുുുുുുുുുുുുുകളുടെ തിളങ്ങുന്ന
vaalththalappuകള് നീണ്ടുനില്ക്കുന്നു
ആഗ്രഹങ്ങളെല്ലാമിന്നൊന്നു മാത്രം
തിരുത്തുവാന്കഴിഞ്ഞില്ലെങ്കിലീജന്മോത്ഭവം പോലും
ഇനിയുമെന്നമ്മതന് ഗര്ഭപാത്രത്തിലുണ്ണിയായ്
തളിരിടാന്  കഴിഞ്ഞെങ്കില് മരണമെന്നെ
വരിഞ്ഞു മുരുകുന്നു ഇനി.....വിട.......

No comments:

Post a Comment